ബുദ്ധന്‍ (നോവല്‍ ഭാഗം -21) - ജോണ്‍ ഇളമത
ഞങ്ങള്‍ മാനസ സരോവര തടാകതീരത്തെത്തിയിരുന്നു.
ഹിമവാന്റെ മടിയില്‍ വിരിച്ച നീലപ്പട്ടുപോലെ തടാകം തിളങ്ങി. അതില്‍ അരയന്നങ്ങള്‍ നീന്തിത്തുടിച്ചു.
ശിവഭക്തരുടേയും ടിബറ്റന്‍ ഗോത്രക്കാരുടേയും തീര്‍ത്ഥാടന കേന്ദ്രം.
തടാകത്തിന്റെ കരകളില്‍ ഭക്തര്‍ നിറഞ്ഞിരുന്നു.....
നോവലിന്റെ ഇരുപന്നൊം ഭാഗം തുടര്‍ന്ന് വായിക്കുക.
Comments